ജാലകപ്പടിയില്* വന്നിരിക്കുന്ന കിളിയോട് ചൊല്ലുവാന്*,
ഇന്നെന്*റെ നീളുന്ന ഈ മൗനം മാത്രം ബാക്കിയകവേ,
അതില്* ഒരായിരം വാര്*മൊട്ടുകള്*വാടിപ്പോയതാവാം,
അതുമല്ലെങ്കില്* ഏതോ പുഴയുടെ ആഴങ്ങളില്*
ഞാന്* കോറിയിട്ട തീനാളങ്ങളാവാം.
ഒരിക്കലും വന്നു ചേരാത്ത കയ്യിലെ കനിപോലെ,
വീണ്ടും സ്വപ്നങ്ങള്*ക്കു ഞാന്* നിറക്കൂട്ട്* ചാര്*ത്തുകയായി,
വെറും ഒരാത്മ സംതൃപ്തിക്കായി.


Keywords:poems,oratma samthripthikayi,kavithakal,songs,malayalam kavithakal