തമിഴ് നാട്ടില്* ആരെങ്കിലും മരിച്ചാല്* കരയിക്കാനായി ആളെ കൊണ്ട് വരുന്ന പതിവുണ്ട് . ഒരിക്കല്* ഒരു വീട്ടില്* മരണം നടന്നപ്പോള്* വാടക കരച്ചിലുകാരെ കൊണ്ട് വന്നു. കരച്ചില്* കഴിഞ്ഞ് വീട്ടുകാര്* പ്രതിഫലം കൊടുത്തപ്പോള്* ബാക്കി
50 രൂപ തിരികെ കൊടുക്കാന്* ചില്ലറയില്ല . അപ്പോള്* കരച്ചിലുകാരില്* ഒരാള്* " ആ 50 രൂപയ്ക്കു കൂടി കരഞ്ഞോട്ടെ
സാര്*..."